Sunday 8 June 2014

മരണം

നിമിഷനേരം നിശ്ചലമകുന്ന 
വിധിതകര്‍ക്കുന്ന 
ആത്മദൈര്യം 
വിക്രതമായി വ്യപിചരിക്കും 
തനി-വിവശയാവുന്ന 
തനുതടങ്ങള്‍ 
മറവിപേറാന്‍ മനമൊരുക്കും 
പല-മുനയിലമരുന്ന കറുപടലം 
പലതുമെവിടെയോ 
കൈതൊട്ടു പുലയിക്കു 
അതിഥിയെന്നോതു 
സമയസൂചി ശ്വാസനാളികള്‍ 
ദാഹിച്ചു ചൂടേറി 
വേര്‍പ്പിച്ചു പിടയുന്ന 
ദീനദ്രശ്യം 
ദേഹമീറന്‍ കുളിരിലും 
രോക്ഷമായ് 
രോദനപേറുംകണ്‍മിഴിയും 
പാതിപേറി ഉയരനൊരുമ്പെടും
 നേരമാവനവനിരിക്കും 
 ശോഖമൂഖമായ് വേര്‍പെടു- 
നീയെന്നില്‍ 
ഹോമകുണ്ഡമായ് ഞാനണയാം

No comments:

Post a Comment