Tuesday 10 June 2014

വിധവന്‍

പേരിലൊരൊത്താരി പോയകാലത്തിന്‍റെ മെയ്യനക്കത്തനിന്‍റെ രൂക്ഷനാമം കേട്ടതില്ലെങ്കിലും കേള്‍കാതെ പോകുന്ന നീട്ടിവലക്കാത്ത ഒറ്റനാമം ഒറ്റപ്പെടലിന്‍റെ ഒര്‍ത്തുകരച്ചലാല്‍ ഓര്‍മപ്പെടുത്തലായ് ഓട്ടുപാത്രം നാഴികയെണ്ണി അരണ്ടവെളിച്ചത്തില്‍ അറ്റുപോയമ്മതന്‍ നീര്‍പ്രയാണം കൂട്ടിക്കിഴിച്ചു കരുതിയ സ്വത്തിന്‍റെ കാറിക്കരിഞ്ഞ അടുക്കളയും കുറ്റിത്തറയിലിവന്‍റെയീ ചിന്തയി-ലൊപ്പംകരഞ്ഞു കവിള്‍വറ്റി കോലവും കോണിലൊളിച്ചെന്‍റെ കോണോടുകൂട്ടിയ മൂര്‍ച്ചിച്ചപേരിലമര്‍ന്നിരിക്കാന് ഒറ്റയ്കിരിപ്പുണ്ടൊരായിരം‍ സ്വപ്നത്തിന്‍ ഒട്ടിവിയര്‍ത്തൊരസ്ഥികൂടം

No comments:

Post a Comment