Friday 6 June 2014

കഥാകാരന്‍

‍ പ്രത്യക്ഷമില്ലാത്ത നിഴലുകള്‍ക്ക് മുഖമ്മൂടിനല്‍കുന്നവര്‍ ദ്രുവികരിക്കപ്പെടുന്ന എഴുത്താണിമൂനകൂട്ടിവച്ചൊടുവില്‍ വിലാപചിന്തയില്‍ മനോനിലതെറ്റി മണ്ണിലലിയാത്ത കണ്ണട ബാക്കിയാക്കി പോയവര്‍ ചുളുവിലയ്ക്കുവിറ്റുപോയ തന്‍റെ പുസ്തകത്തളുകള്‍ പലചരക്കുകടയില്‍ കോണോടു കോണ്‍ കോട്ടി തന്ന പഞ്ചസാരമധുരത്തിലലിയുന്ന അക്ഷരങ്ങള്‍ എന്നിട്ടും പിന്നാമ്പുറത്തെ പൂകയടുപ്പിനു പുകയാന്‍ കൊടുത്ത കഥാകാരന്‍ മാരുണ്ടായിരുന്നു അത്തരത്തിലുള്ള ജീവിതം പേറിയ സഹിത്യശ്രഷ്ടിയേക്കാള്‍ അവര്‍ക്കിന്നിഷ്ടം മുളയിലരച്ചു ചുട്ടുപഴുപ്പിച്ചു പതം വരുത്തി കാലികമായ പ്ളാസ്റ്റിക്കിന്‍റെ കടൂം ചായത്തിലെഴുതിയ തോന്യാക്ഷരങ്ങള്‍ പുസ്തകക്കടയില്‍ കട്ടിക്കൂടിയ കടുംകളര്‍ ചട്ടനോക്കിയെത്തുന്ന പുസ്തകപ്രേമിയാവാന്‍ മടിയാണ് തട്ടിന്‍പുറത്തെ ചിതലിിനു വിശപ്പുപോലും മാറ്റാന്‍കഴിയാത്തവ എഴുതിക്കുട്ട്

No comments:

Post a Comment